‘തടിതപ്പാൻ നോക്കാതെ കർശന നടപടി സ്വീകരിക്കൂ’, മുഖ്യമന്ത്രിയോട് പ്രതിപക്ഷ നേതാവ്

വിഴിഞ്ഞം ഓഹരി കൈമാറ്റവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വി ഡി സതീശനെതിരെ വിമർശനവുമായി വീണ്ടും പ്രതിപക്ഷ നേതാവ് പിണറായി വിജയൻ രംഗത്ത്. ഓഹരി കൈമാറ്റത്തിൽ സർക്കാർ നിലപാട് ദുരൂഹമാണെന്നും തൻറെ ചോദ്യങ്ങൾക്ക് വസ്തുതാപരമായ മറുപടി നൽകാതെ മുഖ്യമന്ത്രി ആരോപണം ഉന്നയിക്കാൻ ശ്രമിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി പിണറായി പുതിയ കത്തയക്കുകയും ചെയ്തു. അദാനിക്ക് വഴിവിട്ട സഹായം നൽകി സംസ്ഥാന താത്പര്യം ബലി കഴിക്കരുതെന്നും കരാർ ലംഘനത്തിൽ കർശന നടപടി വേണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. കൺസഷനയർ കമ്പനിയിൽ സർക്കാർ ഓഹരി പങ്കാളിയല്ലെന്ന് വരുത്തിത്തീർത്ത് തടിതപ്പാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. തുറമുഖം കോർപ്പറേറ്റുകൾക്ക് വിട്ടുകൊടുക്കാതെ സർക്കാർ സംരക്ഷിക്കുമെന്ന നിലപാട് അസന്ദിഗ്ധമായി പ്രഖ്യാപിക്കാൻ അദ്ദേഹം തയ്യാറാകണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

Related Articles

Back to top button