വാഹനത്തിൽ കണ്ടെത്തിയ ഹൃദയവും കരളും നാക്കും !!!! ആരുടേതെന്ന് സ്ഥിരീകരിച്ചു….
വെള്ളിയാഴച പുലർച്ചെ മുതലാണ് സംഭവങ്ങളുടെ തുടക്കും. രഹസ്യ വിവരത്തെ തുടർന്ന് സംശയാസ്പദമായ സാഹചര്യത്തിലെത്തിയ ഒരു വാഹനം ഉത്തമ പാളയം പൊലീസ് പരിശോധിച്ചു. വാഹനത്തിൽ മൂന്ന് പാത്രങ്ങളിലായി ഹൃദയം, കരൾ, നാക്ക് തുടങ്ങിയ അവയവങ്ങളുടെ ഭാഗം കണ്ടെത്തി. വാഹനത്തിലുണ്ടായിരുന്നത് തമിഴ്നാട് മധുര സ്വദേശികളായ അലക്സ് പാണ്ഡ്യൻ, ഡേവിഡ് പ്രതാപ് സിംഗ്, മുരുകൻ എന്നിവരായിരുന്നു. പൂജക്ക് ശേഷമെത്തിച്ച മനുഷ്യാവയവ ഭാഗങ്ങളാണെന്നാണ് ഇവർ പറഞ്ഞത്. അവയവ ഭാഗങ്ങൾ പിടിച്ചെടുത്ത് ഫൊറൻസിക് പരിശോധനക്ക് അയച്ചു. തുടർന്ന് ഇവരെ കസ്റ്റഡിയിൽ ചോദ്യം ചെയ്തു.
ഇതിൽ ഉത്തമപാളയം സ്വദേശിയായ ജെയിംസ് എന്നയാൾ പണം ഇരട്ടിപ്പിച്ച് നൽകാമെന്ന് പറഞ്ഞ് തങ്ങളെ സമീപിച്ചതായി ഇവർ പറഞ്ഞു. ഇതിനായി പത്തനംതിട്ടയിൽ നിന്നും………….